കാൻസർ വാർഡിലെ ചിരി
കാന്‍സര്‍ വാര്‍ഡിലെ ചിരി ഇന്നസെന്റ്
അര്‍ബുദരോഗിയായിരിക്കെ
കടന്നുപോയ അനൂഭവങ്ങളിലൂടെ
മലയാളികളുടെ പ്രിയനടന്‍
ഇന്നസെന്റ് സഞ്ചരിക്കുന്നു.

ഒരു
പ്രശ്നഘട്ടം വന്നാൽ അതിൽ
നിന്ന് രക്ഷപെടാൻ അത് വരെ
നിലകൊണ്ടതൊക്കെ മറന്നു
ചാത്തൻസേവ മുതൽ മൂത്രസേവ വരെ
പരീക്ഷിക്കുന്ന ആളുകളാണ്
നാം ഓരോരുത്തരും.
പ്രതീക്ഷ
കൈവിട്ടിരിക്കുന്ന സമയത്ത്
പ്രലോഭനങ്ങളുമായി വരുന്ന
ഒറ്റമൂലിക്കാരെയും ,
ദൈവത്തിന്റെ
അപ്പ്രേന്റിസുമാരെയും
ഇന്നസെന്റ് ഒഴിവാക്കുന്ന
രീതി വളരെ സരസമാണ്.ജീവിതത്തിൽ
പ്രതീക്ഷ നഷ്ടപ്പെട്ട്
ജീവിക്കുന്നവർക്ക് ഇന്നസെന്റിന്റെ
ജീവിതവും ഈ പുസ്തകവും ഒരു
വഴി വിളക്കായിരിക്കും.
''ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.' - ഇന്നസെന്റ്
കാന്‍സര്‍ രോഗബാധയെക്കുറിച്ച് ഇന്നസെന്റ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം
No comments:
Post a Comment